Saturday, May 15, 2010

ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ബ്ലൊഗര്‍ ഷൈനിനെ ജാതി സംഘടനാ നേതാവിനുവേണ്ടി ചിത്രവധം നടത്താനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പോലീസ് നല്‍കിയ ഭാഷ്യം വള്ളിപുള്ളി തെറ്റാതെ വിവിധ മാധ്യമങ്ങളില്‍ അടിച്ചുവന്നത് താഴെ കൊടുക്കുന്നു.





ബ്ലോഗ് പൊതുജനത്തിന്റെ അഭിപ്രായ പ്രകടനത്തിനുള്ള വേദിയാണ്. ഒരു ജനാധിപത്യസമൂഹത്തില്‍ പൌരന്മാരുടെ അഭിപ്രായങ്ങള്‍ക്കും സ്വതന്ത്ര ചിന്തക്കും അനിയന്ത്രിതമായ അവകാശമാണുള്ളത്. അഭിപ്രായങ്ങള്‍ ബ്ലോഗില്‍ രേഖപ്പെടുത്തിവക്കുന്നു എന്ന സൌകര്യം ഉപയോഗപ്പെടുത്തി “അങ്ങുന്നേ... ഇതാ ഒരു രാജ്യ ദ്രോഹി” എന്നു നിലവിളിച്ചുകൊണ്ട് പഴയ രാജ കിങ്കരന്മാര്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ ചുറ്റിത്തിരിയുന്നത് പൊതുജനത്തിന്റെ നികുതിപ്പണം ശംബളമായി വാങ്ങുന്ന ജനാധിപത്യ സര്‍ക്കാരിന്റെ ജീവനക്കാര്‍ക്ക് കളങ്കമുണ്ടാക്കുന്ന ഏര്‍പ്പാടാണ്. ഇന്റെര്‍നെറ്റിലെ കുറ്റകൃത്യങ്ങള്‍ തടയാനുദ്ദേശിച്ച് സ്ഥാപിക്കപ്പെട്ട സൈബര്‍ സെല്ലില്‍ നായര്‍ ജാതി സംഘടനകളുടേയും സ്ഥലത്തെ പഴയ രാജഭക്തന്മാരുടേയും ജാതീയമായ ഗൂഢാലോചനകളും
ആഭിചാര പ്രയോഗങ്ങളും നടന്നുകൊണ്ടിരിക്കുന്നു എന്നാണ് സമീപകാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ബ്ലോഗിലെ നായര്‍ ബ്ലോഗ് ഗ്രൂപ്പിന്റെ ഉടമയായ ഒരു ജാതി ഭ്രാന്തന്റെ നേതൃത്വത്തില്‍, ബ്ലോഗില്‍ എഴുതപ്പെടുന്ന ജാതി-മത വിമര്‍ശനാത്മകമായ പോസ്റ്റുകളേയും കമന്റുകളേയും അടിസ്ഥാനപ്പെടുത്തി ബ്ലോഗര്‍മാരെ സൈബര്‍സെല്ലിന്റെ സഹായത്തോടെ കേസുകളില്‍ കുടുക്കി ദ്രോഹിക്കുന്ന കോക്കസ് പ്രവര്‍ത്തിക്കുന്നതായാണ് ഈ ജാതി ഭ്രാന്തന്റെ കമന്റുകളില്‍ നിന്നും പോസ്റ്റുകളില്‍ നിന്നും മനസ്സിലാക്കാനാകുന്നത്. ചിത്രകാരനെ കേസില്‍ കുടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ തീവ്രഹൈന്ദവ ഫാസിസ്റ്റ് ഗ്രൂപ്പു തന്നെയാണെന്നാണ് കരുതുന്നത്. “ചിത്രകാരനെ അഴിയെണ്ണിക്കുമെന്ന്” മറ്റൊരു ബ്ലോഗറോട് ഈ ഗ്രൂപ്പ് ഉടമ ഫോണില്‍ ആക്രോശിക്കുന്നത് ചിത്രകാരന്‍ കേട്ടിട്ടുണ്ട്. ചിത്രകാരന്റെ സ്ഥാപനത്തിന്റെ വിസിറ്റിങ്ങ് കാര്‍ഡ്,ചിത്രകാരന്റെ വിലാസം,ഫോട്ടോ,ഫോണ്‍ നംബറുകള്‍ തുടങ്ങിയവ ചിത്രകാരന്റെ അനുമതിയില്ലാതെ ഈ ജാതി ഭ്രാന്തന്‍ അയാളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ഫാസിസ്റ്റ് കുറ്റവാസനയുള്ള വര്‍ഗ്ഗീയവാദികള്‍ക്ക് ചിത്രകാരനെ കേസില്‍ കുരുക്കി വിഷമിപ്പിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തിരുന്നു. ബ്ലോഗില്‍ ആരോടും ശത്രുതപുലര്‍ത്താന്‍ താല്‍പ്പര്യമില്ലാത്തതിനാലും, ഇത്തരം വര്‍ഗ്ഗീയ ജാതി ഭ്രാന്തന്മാര്‍ക്കു പിറകെ നടക്കന്‍ താല്‍പ്പര്യമില്ലാത്തതിനാലും, ബ്ലോഗില്‍ എഴുതി തീരേണ്ടത് ബ്ലോഗില്‍ തന്നെ തീരണം എന്നു വിശ്വസിക്കുന്നതിനാലും കേസെടുക്കാനുള്ള അവിവേകമൊന്നും ചിത്രകാരന്‍ കാണിച്ചിരുന്നില്ല. ബ്ലോഗിലെ നിസാരമായ അഭിപ്രായങ്ങള്‍ നേഴ്‌സറി കുട്ടികളെപ്പോലെ പോലീസിലും കോടതിയിലുമൊക്കെ എത്തിച്ച് പോലീസ് സ്റ്റേഷനും,കോടതിയുമെല്ലാം മാടംബിത്വ താല്‍പ്പര്യ സംരക്ഷണ കേന്ദ്രമാക്കാനുള്ള ജാതി-മത വര്‍ഗ്ഗീയ ഗ്രൂപ്പുകളുടെ ശ്രമം സര്‍ക്കാരും, രാഷ്ട്രീയ കക്ഷികളും നിയന്ത്രണ വിധേയമാക്കത്ത പക്ഷം നമ്മുടെ നാട്ടില്‍ ജനാധിപത്യത്തിന്റെ ലേബലില്‍ മാടംബി രാജഭരണം തന്നെയാണ് നിലനില്‍ക്കുന്നത് എന്ന് തെളിയിക്കപ്പെടും.

ബ്ലോഗിലെ സവര്‍ണ്ണ ജാതി ഗ്രൂപ്പിന്റെ പ്രധാനിയായ ഫാര്‍മര്‍ നായര്‍ എന്നൊരു വിദ്ധ്വാന്‍, നായര്‍ ജാതി സംഘടന തലവനും, സൈബര്‍ സെല്ലും ചേര്‍ന്ന് ഒരു ബ്ലോഗറെ ചിത്രവധം നടത്തിയതിനെ അനുമോദിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നു. വിചിത്രകേരളം എന്ന ബ്ലോഗ് എഴുതിയിരുന്ന ഷൈന്‍ എന്ന യുവാവിനാണ് അംബതിനായിരം രൂപ കെട്ടിവക്കാനും, രണ്ടാള്‍ ജാമ്യവും, ആഴ്ച്ചയില്‍ രണ്ടു ദിവസം എറണാകുളത്തുനിന്നും തിരുവനന്തപുരത്ത് സൈബര്‍ സെല്ലിലെത്തി ഒപ്പിടാനുള്ള ഭാഗ്യവും നേടിക്കൊടുത്തുകൊണ്ട് ജാതി നേതാവും പോലീസിലെ നായര്‍ വര്‍ഗ്ഗീയ മനസ്സുകളും തങ്ങളുടെ ജാതിവാലുകള്‍ അഭിമാനപൂര്‍വ്വം പൊക്കിക്കാണിക്കുന്നത്. സെയ്‌ബര്‍ നിയമ പ്രകാരം
നില്‍നില്‍ക്കാനിടയില്ലാത്ത കേവലം ചരിത്ര സത്യങ്ങളുടെ പുനര്‍വായന എന്നതിലുപരി കുറ്റകരമായ ഒന്നും തന്നെയില്ലാത്ത ഒരു ബ്ലോഗും അതിന്റെ ബ്ലോഗറും ജാതിഭ്രാന്തന്മാരുടെ കോക്കസ് വര്‍ക്കിലൂടെ എങ്ങനെയാണ് ഭീകരനായി മുദ്രകുത്തപ്പെടുന്നത് എന്നതിന്റെ പരിഹാസ്യമായ ദൃഷ്ടാതമാണ് ഇതെന്നു പറയാം.

നായര്‍ വേശ്യാവൃത്തിയുടെ ചരിത്രം ഷൈന്‍ എന്ന ബ്ലോഗര്‍ ചമച്ചുണ്ടാക്കിയ പുരാണമല്ല. ചരിത്ര വസ്തുതയാണ്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ലഭ്യമായ മലയാളം സന്ദേശകാവ്യങ്ങളൊക്കെ എടുത്ത് വായിച്ചാല്‍ തേവ്ടിശ്ശികളും,കൂത്തച്ചികളും,ആത്തച്ചിമാരും,പൊലിയാടിച്ചിമാരും സവര്‍ണ്ണ നായര്‍ ഗൃഹങ്ങളില്‍ നിന്നും നമുക്ക് യഥേഷ്ടം കണ്ടെടുക്കാനാകും. മാത്രമല്ല, ഏതാനും നൂറ്റാണ്ടുകള്‍ മാത്രം മുന്‍പ് നായര്‍ സ്ത്രീകളുടെ മൃഗസമാനമായ ലൈംഗീക അരാജകത്വം നിറഞ്ഞ ജീവിതത്തെ അവസാനിപ്പിച്ച് മനുഷ്യന്മാരെപ്പോലെ ജീവിക്കണമെന്ന് കോഴിക്കോട് പാളയം പള്ളിയില്‍ വച്ച് ടിപ്പുസുല്‍ത്താന് വിളംബരപ്പെടൂത്തേണ്ടി വന്നിട്ടുമുണ്ട്. ഇതൊക്കെ കൂടാതെ, പ്രശസ്തരായ ഒട്ടേറെ സാഹിത്യകാരന്മാരുടെ കൃതികളില്‍ വേശ്യാവൃത്തിയുടെ അപരനാമമായ നായര്‍ സംബന്ധ ചരിത്രത്തിന് തെളിവുകളുണ്ട്. മാത്രമല്ല, ഇപ്പോഴത്തെ സി.ബി.എസ്.സി.ജനറേഷനു മുന്‍പുള്ള പ്രായമായ മലയാളികള്‍ക്ക് അറിവുള്ള അത്രയൊന്നു പഴക്കമില്ലാത്ത ചരിത്രമാണ് നായര്‍ ദാസ്യവും സദാചാരവും. അതിന്റെ ഒരു പുനര്‍ വായനയെപ്പോലും ജാതി ഭ്രാന്തന്മാര്‍ ഇത്രയേറെ ഭയപ്പെടുന്നത് ഷൈന്‍ എന്ന ബ്ലോഗറുടെ കുറ്റമല്ല, ജാതി ദുരഭിമാനം പടച്ചുണ്ടാക്കുന്ന കള്ള ചരിത്രത്തിന്റെ പാര്‍ശ്വഫലമാണ്. മറ്റൊന്നു കൂടി ശ്രദ്ധിക്കണം. ഷൈന്‍ നിലവിലുള്ള ഏതെങ്കിലും വ്യക്തിയുടെ സദാചാരഭ്രംശത്തെക്കുറിച്ച് എവിടേയും എഴുതിയതായി കണ്ടിട്ടില്ല. ജാതിയുടെയും, മതത്തിന്റെയും,രാഷ്ട്രീയത്തിന്റേയും ചരിത്രം പഠിക്കുന്നത് ഏതൊരു സമൂഹജീവിയുടേയും പുരോഗമനാത്മകമായ സാമൂഹ്യ പ്രവര്‍ത്തനമാണ്. അതിനെ തടയാന്‍ ശ്രമിക്കുന്നത് ഫാസിസമാണ്. ജാതി ഭീകരതയാണ്. ജാതി സംഘടനകളുടെ നേതൃത്വത്തില്‍ അത്തരം ഫാസിസ്റ്റ് സമീപനം സ്വാഭാവികമാണ്. എന്നാല്‍ ഒരു ജനാധിപത്യ ഗവണ്മെന്റിന്റെ ... ഭരണയന്ത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ പബ്ലിക്ക് സെര്‍വന്റ്സ് മാടംബികള്‍ക്കും, ഫാസിസ്റ്റുകള്‍ക്കും ചൂട്ടു പിടിച്ചുകൊടുക്കുന്നത് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുന്ന ഒരു രോഗമാണ്. അതിനെതിരെ രഷ്ട്രീയമായി സംഘടിക്കുക എന്നതാണ് ജനങ്ങള്‍ക്കുള്ള വഴി. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ .. സി.കേശവന്റെ വഴിയില്‍( നായരും പട്ടരും ചേര്‍ന്നാല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റായി...)ഷൈന്മാര്‍ ബ്ലോഗിലൂടെ നടത്തുന്ന ചരിത്ര പഠനത്തേയും, ജാതീയതക്കെതിരെയുള്ള സാംസ്ക്കാരിക പോരാട്ടത്തേയും ചിത്രകാരന്‍ മുക്തകണ്ഡം പ്രശംസിക്കുന്നു.
ജാതി നേതാക്കളുടേയും, സൈബര്‍ സെല്ലിന്റേയും ജാതീയമായ മാടംബി പീഢനത്തിനിരയായ ഷൈനിന് ഐക്യ ദാര്‍ഢ്യ പ്രഖ്യാപിക്കാന്‍ ജാതിമത നിരപേക്ഷമായി ചിന്തിക്കുന്ന സര്‍വ്വ രാജ്യങ്ങളിലെയും മലയാളികളോടും ചിത്രകാരന്‍ മാനവികതയുടെയും,നന്മയുടേയും,സ്വതന്ത്ര്യത്തിന്റേയും പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

മഹാത്മാഗാന്ധി നല്‍കിയ വഴിയിലൂടെ മാടംബികളില്‍ നിന്നും സവര്‍ണ്ണ ഭ്രാന്തന്മാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാനായി നമുക്ക് സ്വാതന്ത്ര്യ സമരം തുടരേണ്ടിയിരിക്കുന്നു...

അടിക്കുറിപ്പ്:
നമ്മുടെ ഫാര്‍മര്‍ നായര്‍ക്ക് സൈബര്‍ സെല്ലില്‍ ഒരു മേശയും കസേരയും,നെറ്റ് കണക്ഷനുള്ള കംബ്യൂട്ടറും,മൂന്നാം മുറകള്‍ നടപ്പാക്കാനുള്ള ഒരു ക്യാബിനും ഏര്‍പ്പാടു ചെയ്യേണ്ടതാണ്. സൈബര്‍ സെല്ലിനെ കൂടെക്കൂടെ അഭിനന്ദനങ്ങളറിയിക്കാനും, വിവരം കുറഞ്ഞ അവര്‍ക്ക് ബ്ലോഗര്‍മാരെക്കുറിച്ചുള്ള ജാതകം നല്‍കി പ്രബുദ്ധരാക്കാനും, സകല ബ്ലോഗര്‍മാരേയും മാടംബി ഭക്തരാക്കാനും, അതിനു തയ്യാറാകാത്തവരെ കേസില്‍ കുടുക്കി ദ്രോഹിക്കാനും സൌകര്യമയിരിക്കുമെന്നതിനാല്‍ സര്‍ക്കാരിലെ ഏതെങ്കിലും നായര്‍ ഉദ്ദ്യോഗസ്തനെ സ്വാധീനിച്ച് മഹത്വപൂര്‍ണ്ണമായ ഈ ആവശ്യം നിറവേറ്റേണ്ടതാണ്.



2010, മേയ് 15 7:49 am
ബ്ലോഗര്‍ chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഹഹഹഹ........
കൊള്ളാമല്ലോ മര്യാദ രാമന്മാരുടെ പ്രതികരണങ്ങള്‍ !!!!
നായര്‍ ജാതി സംഘടന നേതാവും,
നായര്‍ പോലീസും ചേര്‍ന്ന് നായര്‍
ചരിത്രത്തിലേക്കുള്ള അന്വേഷണത്തെ
മുളയിലെ നുള്ളിക്കളയാനുള്ള ഒരു മാടംബി
നംബറെടുത്തു എന്നേയുള്ളു.
അധികാരത്തിന്റെ വഴിയില്‍ ജാതീയമായ
സ്വാധീനശക്തി എത്രമാത്രം അടിഞ്ഞുകൂടിക്കിടക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം.

ജാതിയും,മതവും,രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ
പൊതുജനാഭിപ്രായത്തെ മൂടിക്കെട്ടുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ ആഭിചാര കേന്ദ്രമായി സൈബര്‍ നിയമത്തെ ഉപയോഗിക്കുമെന്നുള്ള ഭീഷണി !!!
നമ്മുടെ ഉറങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെ ഉണര്‍ത്താന്‍ എന്തായാലും ഈ ജാതിക്കോമരങ്ങളുടെ അറസ്റ്റ് നാടകം ഉപകരിക്കും.

ഇതെന്താ വെള്ളരിക്കാ പട്ടണമോ !!!
പണ്ട് തിരുവനന്തപുരം രാജാവിന്റെ നായര്‍ പോലീസ് ആയിരക്കണക്കിനു കൃസ്ത്യന്‍ നാടാര്‍ സ്ത്രീകളുടെ ബ്ലൌസ് തെരുവില്‍ വച്ച് പിടിച്ചുകീറുന്ന തികച്ചും അന്ന് നിയമ വിധേയമായിരുന്ന ഒരു മാടംബിത്തം നടത്തിയിരുന്നു.(ചാന്നാര്‍ സ്ത്രീ പെയിന്റിങ്ങ്) 50 കൊല്ലത്തിലേറെ തിരുവിതാം കൂര്‍ പോലീസിന്റെ മുഖ്യ ജോലി തന്നെ അതായിരുന്നു. അന്ന് അതില്‍ അനീതിയുള്ളതായി രാജാവിനും,നായര്‍ പോലീസിനും,കോടതിക്കും തോന്നിയിരുന്നില്ലത്രേ !!!
(ചാന്നാര്‍ ലഹളയും നായര്‍ പട്ടാളവും)
ഇപ്പോള്‍ ബ്ലോഗര്‍മാരെ നിയമക്കുരുക്കില്‍ പെടുത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കും
ഒരു പത്തുകൊല്ലം കഴിഞ്ഞാല്‍ തങ്ങള്‍ നടത്തിയ മാടംബിത്തത്തെക്കുറിച്ച് ബോധം വരേണ്ടിവരും. നായര്‍ മാടംബികളുടെ ചരിത്രം കുറച്ചുകൂടി മോശമാകാനേ ഇതൊക്കെ ഉപകരിക്കു.
ഏതെങ്കിലും ഒരു ബ്ലോഗര്‍ തുമ്മിയാല്‍ തെറിക്കുന്നതാണ് ജാതി മത കോമരങ്ങളുടെ ചരിത്രമെങ്കില്‍ ... ആ ചരിത്രത്തെ ഓര്‍ത്ത്
സഹതപിക്കാനേ കഴിയു. ഹഹഹ.....
മനുഷ്യന്മാരാകാന്‍ ഈ ചൂലുകള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു !!!

കോഴഞ്ചേരി പ്രസംഗം എന്നൊക്കെ കേള്‍ക്കുന്ന സമയമാണ്... നായരും പട്ടരും ചേര്‍ന്നാല്‍ സര്‍ക്കാരായി എന്നാണെന്നു തോന്നുന്നു അതിലെ ഭംഗിയുള വാചകം !!!(നായരും പട്ടരും ചേര്‍ന്നാല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റായി...)
അതിന്റെ ഒരു തുടര്‍ച്ച...

2010, മേയ് 15 7:59 am


മന്ത്രം:(മൈര്,മഞ്ഞള്, പൂറ്,പൂംങ്കുല..ഓം,ഹ്രീം,ശ്രീം,ക്ക്ലിം,...വന്ന ബാധ ഒഴിഞ്ഞു പോ...ശു.....))))))

ഇതു സംബന്ധമായി ശ്രദ്ധയില്‍ പെട്ട പോസ്റ്റുകള്‍:
1)ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയവും മലയാളം ഇന്റര്‍നെറ്റില്‍
2)വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍
3)ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!
4)സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്
5)വിചിത്രകേരളം പത്ര വാര്‍ത്തകള്‍
6) വിചിത്ര കേരളം ബ്ലോഗ്ഗര്‍ പിടിയില്‍
7)സമുദായത്തിനെതിരെ ബ്ലോഗ്: ഉടമ അറസ്റ്റില്‍
8)ജാതിയും 'മതനിരപേക്ഷ'രരും
9)ചിത്രകാരനു സ്നേഹപൂർവ്വം
10)ബ്ലോഗിലെ വിഷജന്തുക്കള്‍
11)ജനാധിപത്യത്തില്‍ എത്രകഴഞ്ച് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്
12)വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്
13)മാതൃഭുമിയും നായര്‍ സ്ത്രീയെ വേശ്യയാക്കുന്നു????
14)ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !
15)മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !
16)നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?
17)ജാതി സവര്‍ണന്മാരോട് പറയാനുള്ളത്....

Sunday, May 9, 2010

സ്കൂളുകളിലെ വെള്ളാന !

നമ്മുടെ സമൂഹം അറിവുകള്‍ക്കും പുതുമകള്‍ക്കും പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രാകൃതമായ ഒരു അടിമ കൂട്ടമാണ്.സംശയരോഗവും ദുരഭിമാനവും ചേര്‍ത്തു കുഴച്ചുണ്ടാക്കിയ ബോധമാണ് സമൂഹത്തിന്റെ വൈജ്ഞാനിക സ്വത്ത്. ആകെയുള്ള പ്രതീക്ഷ പണത്തിനുവേണ്ടി എന്തും ചെയ്യാനുള്ള മൂല്യബോധമില്ലായ്മയാണ്. സമൂഹത്തിനകത്തേക്ക് കടക്കാന്‍ ഈ ഒരു താക്കോല്‍ ദ്വാരമേയുള്ളു.അതിലൂടെയാണ് മൈക്രോ സോഫ്റ്റും,ഇന്റലും,സോഫ്റ്റ്വെയര്‍ ഭീമന്മാരും,ലോകബാങ്കും,ലാവ്ലിനും,ജപ്പാന്‍ കുടിവെള്ളവും,ലോക സ്വര്‍ണ്ണഖനി ഉടമകളും,ടീക്കോമും,മദ്യ കംബനികളും,മറ്റ് അന്താരാഷ്ട്ര കച്ചവടക്കാരും ഏജന്‍സികളും നമ്മുടെ സമൂഹത്തില്‍ പ്രവേശിക്കുന്നതും, നമ്മുടെ രാഷ്ട്രീയ നേതാക്കളേയും,ഉദ്ദ്യോഗസ്തന്മാരേയും,എഞ്ചിനീയര്‍മാരേയും നക്കികളും,ഊംബന്മാരും,മലിനബുദ്ധികളുമാക്കിക്കൊണ്ട്,ആത്മാഭിമാനം കെട്ട ജന്തുക്കളാക്കിക്കൊണ്ട് ...സംബന്നരാക്കി,സംതൃപ്തരായി പുറത്തുപോകുന്നത്.ഈ പ്രവര്‍ത്തനം നടക്കുംബോള്‍ താക്കോല്‍ ദ്വാരത്തിലൂടെ സമൂഹത്തിലേക്ക് കുറച്ച് വെളിച്ചമോ ശുദ്ധവായുവോ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് സമൂഹത്തിന്റെ വികസന പ്രതീക്ഷ നിലകൊള്ളുന്നത്.സ്വന്തം അദ്ധ്വാനത്തിന്റെ തപസ്യയാല്‍ അറിവിന്റെ ഉന്നതശിഖരങ്ങളിലെത്തിയവരും സാംബത്തിക മണ്ഢലങ്ങളില്‍ നിലയുറപ്പിച്ചവരുമായ പ്രവാസികള്‍ അനവധിയുണ്ടെങ്കിലും, രാഷ്ട്രീയക്കാരന്റെ പിച്ചച്ചട്ടിയില്‍ സംഭാവനയിടാനുള്ള പണച്ചാക്കുകളായി മാത്രമേ നമ്മുടെ മാന്യപിടിച്ചുപറിക്കാരായ രാഷ്ട്രീയ മേലാളന്മാര്‍ക്ക് പ്രവാസികളെ മനസ്സിലാക്കാനായിട്ടുള്ളു.കൂട്ടിക്കൊടുപ്പുകാരുടെ രാഷ്ട്രീയബോധം കമ്മീഷനിലപ്പുറം വളരില്ലല്ലോ !

ബ്ലോഗര്‍ പ്രേമന്‍ മാഷുടെ വട്ടേന്‍ തിരുപ്പ് എന്ന ബ്ലോഗില്‍ മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം എന്ന പോസ്റ്റ് വായിച്ചപ്പോളുണ്ടായ ധാര്‍മ്മിക രോക്ഷമാണ് മുകളില്‍ രേഖപ്പെടുത്തിയത്. രാഷ്ട്രീയ-ഭരണ വ്യവസ്ഥയുടെ അറിവില്ലായ്മയുടെ ജാരസന്തതിയായി പിറന്നുവീണ നമ്മുടെ ഐടി വിദ്യാഭ്യാസം അനുഭവിക്കുന്ന അനാഥത്വവും,കെടുകാര്യസ്തതയും,പണകൊള്ളയും വ്യക്തമായി വിവരിക്കുന്ന പ്രേമന്‍ മാഷുടെ ലേഖനം സമൂഹത്തിന്റെ ഭാവിയെയോര്‍ത്ത് ആകുലപ്പെടാന്‍ തക്ക ആത്മാഭിമാനമുള്ളവര്‍ വായിച്ചിരിക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍ പോലെ നിസാരമായി ഒരു വാര്‍ത്താവിനിമയ യന്ത്രമായി ഉപയോഗിക്കപ്പെടേണ്ട കംബ്യൂട്ടര്‍ എന്ന ഉപകരണത്തെ, എല്ലാ സ്കൂളുകളിലും ശ്രീകോവില്‍ പണിത് പ്രതിഷ്ഠിച്ച് പൂജിക്കാന്‍ ശാന്തിക്കാരേയും, തന്ത്രികളായി വിദേശ കംബ്യൂട്ടര്‍ നിര്‍മ്മാതാക്കാളേയും, സോഫ്റ്റ്വെയര്‍ കുത്തകകളേയും ഏല്‍പ്പിക്കുന്ന ബുദ്ധിശൂന്യത തിരിച്ചറിയപ്പെടാന്‍ ഇത്തരം ലേഖനങ്ങള്‍ അനവധി എഴുതപ്പെടേണ്ടതും,മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ടതുമാണ്.

Sunday, May 2, 2010

എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !

തുഞ്ചത്തെഴുത്തച്ഛനെ മറ്റേതു ജാതിക്കാരനായി വിശേഷിപ്പിച്ചാലും നായരായി വിശേഷിപ്പിക്കരുതെന്ന് പ്രൊഫ.ടി.ബി.വിജയകുമാര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ(2010മെയ്2ലക്കം)ലേഖനത്തിലൂടെ മുന്നറിയിപ്പുനല്‍കുന്നു.
“കേരളത്തില്‍ ഇന്ന് നായന്മാര്‍ ഭരണവര്‍ഗ്ഗമാണ്. അതുകൊണ്ടാണ് അവര്‍ തുഞ്ചത്തെഴുത്തച്ഛനെ എഴുത്തച്ഛന്‍ ജാതിയില്‍ നിന്നും മാറ്റി നായരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്.ഇത് ഫാസിസമാണ്.ഇതു ചെറുത്തു തോല്‍പ്പിക്കപ്പെടണം.”
എന്ന് പ്രൊഫ.ടി.ബി.വിജയകുമാര്‍ ധാര്‍മ്മിക രോക്ഷത്തോടെ പറയുന്നത് കേരളത്തിലെ ശൂദ്രന്മാരുടെ നാണംകെട്ട ചരിത്രത്തെക്കുറിച്ചുള്ള വ്യക്തമായ അറിവോടുകൂടിയാണ്.തുഞ്ചത്തെഴുത്തച്ഛന്റെ കാലത്ത് നമ്മുടെ വീരപരാക്രമികളായ ചോറ്റു പട്ടാളത്തിലെ നായന്മാര്‍ക്കൊന്നും അക്ഷരം കൂട്ടിവായിക്കാനുള്ള വിദ്യാഭ്യാസം പോലും ബ്രാഹ്മണര്‍ അനുവദിച്ചിരുന്നില്ലെന്നും,അതിനാല്‍ നിരക്ഷരരായിരുന്ന നായന്മാരില്‍ നിന്നും തുഞ്ചത്തെഴുത്തച്ഛനെപ്പോലെ ഒരു മഹാനുണ്ടാകുക അസാദ്ധ്യമാണെന്നും വിജയകുമാര്‍ സമര്‍ത്ഥിക്കുന്നുണ്ട്.
സ്വന്തമല്ലാത്ത അച്ഛന്മാരെത്തേടി അലയുന്ന നായര്‍ ഭരണവര്‍ഗ്ഗം അധികാരത്തിന്റെ സ്വാധീനശേഷി ഉപയോഗിച്ച് തങ്ങളുടെ സത്യത്തിലുള്ള വേശ്യാ-ദാസ്യ ചരിത്രം തേച്ചുമാച്ചു കളയാനും പരക്കം പായുന്നുണ്ട്.അതിന്റെ ഭാഗമാണ് വല്ലവരുടേയും അച്ഛന്മാരുടെ എണ്ണച്ഛായ ചിത്രം വരച്ച്,സ്വന്തം അച്ഛനാണെന്ന വ്യാജേന പൂജമുറിയില്‍ തൂക്കാനുള്ള നെട്ടോട്ടം ! സത്യത്തെ ആരു നശിപ്പിക്കാന്‍ ശ്രമിച്ചാലും അതിന്റെ ദുരന്തഫലം സമൂഹം ഒന്നടങ്കം അനുഭവിക്കണം എന്നതിനാല്‍ കേരളത്തിലെ ഹിന്ദു സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ സൂക്ഷിപ്പുകാരും,പരിപാലകരുമായ ശൂദ്രന്മാരുടെ ചരിത്രം രണ്ടു ശതമാനമെങ്കിലും പരിരക്ഷിക്കാനായാല്‍,പുറത്തുകൊണ്ടുവരാനായാല്‍ സവര്‍ണ്ണരാകാന്‍ കൊതിക്കുന്ന കൃസ്ത്യാനികളേയും,ഈഴവരേയുമെങ്കിലും ആ അപായത്തില്‍ നിന്നും, മൂല്യച്ച്യുതിയില്‍ നിന്നും രക്ഷിക്കാനായേക്കും. മാത്രമല്ല,പേരിന്റെ വാലായി ജാതിപ്പേരുവക്കുന്ന തന്തയില്ലായ്മയുടെ നാണക്കേട് സ്വയം ബോധ്യപ്പെട്ട് തിരുത്താനും ജാതിവാലുകാര്‍ക്ക് അതുപകരിക്കും. നമ്മുടെ സമൂഹത്തെ മുഴുവനായി ഗ്രസിച്ചിരിക്കുന്ന പണത്തോടുള്ള ആസക്തിക്കും,അദ്ധ്വാനത്തോടുള്ള വിരക്തിക്കും,അദ്ധ്വാനത്തിന്റെ അന്തസ്സില്ലായ്മക്കും,മൂല്യബോധമില്ലായ്മക്കും ഹേതുവായ ബ്രാഹ്മണ വിഷമായ സവര്‍ണ്ണസാംസ്ക്കാരികതക്കെതിരെയുള്ള സത്യം കൊണ്ടുള്ള ചെറുത്തുനില്‍പ്പ് എന്ന നിലയില്‍ ചരിത്രസത്യങ്ങള്‍ നശിപ്പിക്കപ്പെടാതെ സാമൂഹ്യ അംഗീകാരത്തോടെ പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. അത്തരം സത്യങ്ങള്‍ ചികയുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണ് പ്രൊഫ.ടി.ബി.വിജയകുമാറിന്റെ ലേഖനം.അദ്ദേഹം അഖിലകേരള എഴുത്തച്ഛന്‍ സമാജത്തിന്റെ വൈസ് പ്രസിഡന്റു കൂടിയാണെന്ന് ലേഖനത്തില്‍ കാണുന്നു.ഈ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും,ലേഖകനും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!